എന്റെ മലയാളം ഒന്‍പതാം ക്ലാസ്സ്

കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

...

...

ഒന്‍പതാം ക്ലാസ്സിലെ പുതിയ പുസ്തകത്തെ ആസ്പദമാക്കിയുള്ള ആദ്യത്തെ പൊതു പരീക്ഷ കഴിഞ്ഞു.ചോദ്യപേപ്പറിന്റെ മാതൃക അധ്യാപകര്‍ക്കും കുട്ടികള്‍ക്കും അറിയുന്നതാണല്ലോ.കെ.സി.എഫിന്റെ പൊതു സമീപനത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു ചോദ്യങ്ങള്‍.ഒന്‍പതാം ക്ലാസ്സിലെ കുട്ടികളെ സംബന്ധിച്ച് നോക്കിയാല്‍ ചോദ്യങ്ങളുടെ നിലവാരം കൂടിപ്പോയില്ലേ എന്നെ ആശങ്കിക്കുവാനുള്ളൂ.എന്നാല്‍ പുതിയ പരീക്ഷാരീതികളുടെ വലിയൊരു സവിശേഷതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആശങ്കകള്‍ അസ്ഥാനത്താകുന്നതായിക്കാണാം.അതായത് ചോദ്യങ്ങള്‍ ഒരേ സമയത്ത് അനുഭവങ്ങള്‍ കൂടിയ മുതിര്‍ന്നവര്‍ക്കും അനുഭവങ്ങള്‍ കുറഞ്ഞവര്‍ക്കും ഒരുപോലെ എഴുതാവുന്നതാണ്.മലയാളത്തിന്റെ വിരുന്നു ആസ്വദിക്കുന്ന ഇതൊരു വ്യക്തിക്കും ഈ ചോദ്യങ്ങള്‍ വലിയ ഹരമായിരിക്കും. എഴുത്തുകാരെ സൃഷ്ടിക്കുന്ന ചോദ്യങ്ങള്‍!!!.വായനയുടെയും പഠനപ്രവര്‍ത്തനങ്ങളുടെയും പിന്‍ബലമുള്ള കുട്ടികള്‍ക്ക് ഈ ചോദ്യങ്ങള്‍ക്കായി...

ഹര്‍ത്താലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുവാന്‍ ഒരു വലക്കണ്ണികാ...

...

വസുധൈവ  കുടുംബകം  ഈ കവിത ആസ്വദിക്കുവാന് കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍:*അമൂര്‍ത്ത ഭാവനകള്‍ മനസ്സിലാക്കുവാനുള്ള പ്രയാസം.ഈ കവിത ആസ്വദിക്കുമ്പോള്‍ കുട്ടികള്‍ക്ക്  ഉള്ള മുന്‍ ധാരണകള്‍  *പരിസ്ഥിതിയുടെ നാശ്രം,പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍.ക്ലാസ്സില്‍  നല്‍കാവുന്ന  പഠന  പ്രവര്‍ത്തനങ്ങള്‍:(ഏതാനും  ഉദാഹരണങ്ങള്‍)            1 .ചിത്രീകരിക്കുക : നദിയുടെ പാട്ടിന്നിടര്‍ച്ചയും പക്ഷിയുടെ ദൈന്യവും ചിത്രമാക്കുകയും അത്തരം ചിത്രങ്ങള്‍ ശേഖരിക്കുകയും.            2 .ആസ്വാദനക്കുറിപ്പ് :          i . വാഗര്‍ത്ഥ ആസ്വാദനം: ( ഇത് കവികളുടെ അടിസ്ഥാന കവിതാ തന്ത്രമാണ്.) "സൂര്യനെ കാണാ ധ്രുവങ്ങള്‍"--ഈ വരിയിലെ കാണാ...

                    നമ്മുടെ മുന്‍ഗാമികള്‍ നമുക്കായി ശ്രദ്ധാപൂര്‍വ്വം കരുതിവച്ച ഒരു കളഭക്കിണ്ണമാണ് ഈ ഭൂമി.നമുക്ക് മാത്രമല്ല ഇനി വരുവാനുള്ള എല്ലാവര്‍ക്കും വേണ്ടിയാണീ ഭൂമിയാകുന്ന ചിത്രശലഭം "സൂര്യന് " ചുറ്റും വട്ടം ചുറ്റുന്നത്‌.മണ്ണും വെള്ളവും വായുവും പുഴയും തോടും നീര്‍ച്ചോലകളും ഇനി വരാനുള്ളവര്‍ക്ക് കൂടിയാണ്.ഈ ആത്യന്തിക സത്യം അറിയാതെ ആധുനിക മനുഷ്യന്‍ ഭൂമിയെ വിറ്റു പണമാക്കി സ്വ.സുഖം ഭദ്രമാക്കുന്നു.                    "കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ ജീവിതം" എന്ന പുസ്തകം എഴുതിയ പോക്കുടന്റെ വാക്കുകള്‍ "ഇടക്കീല്‍ത്തറ എന്ന സ്ഥലത്തെ ഒരു കൂനിയിലാണ് എന്റെ ജനനം.കൂനി എന്ന് വച്ചാല്‍ വയലില്‍ നാല് ഭാഗത്ത് നിന്നും...